2008-05-31

നിനവുകള്‍




ഉരുണ്ട കരിംകല്‍് കഷന്നങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച ഈ വെള്ളികൊലുസ് ഞാന്‍ കണ്ടു പിടിക്കില്ല എന്ന് കരുതിയോ? പണ്ടെന്നോ പാര്‍സികള്‍ പറഞ്ഞ ഒരു കടംകഥ എനിക്കോര്‍മ്മ വരുന്നുണ്ട് . എന്തിനാണ് നീ അത് ആരും കാണാതെ ഇത്രയും കാലം സൂക്ഷിച്ചു വച്ചത്? അതിലെ ഓരോ മണികളും അവളുടെ തിളങ്ങുന്ന കണ്ണിലെ മണി പോലെ നിനക്ക് തോന്നിയിട്ടില്ലേ? അതിന്റെ ചിത്ര പണിയോടു കൂടിയ കൊളുത്തിലെക്ക് നിരാശനായി നോക്കുമ്പോള്‍ അതവളുടെ മനിച്ചുണ്ടായി മാറുന്നത് നീ അറിഞ്ഞതല്ലേ? ഇല്ല ഇനിയും അതോളിപ്പിച്ചു വക്കാന്‍ നിനക്കാവില്ല.

ഇന്നീ സംഗീത സന്ധ്യയില്‍ അവളുടെ കൊളുസ്സിന്‍ കിലുക്കം ഒന്നു കേള്‍ക്കാന്‍ ....

അവളുടെ കൊണ്ച്ചുന്ന മോഴിയോന്നു കേള്‍ക്കാന്‍ .........

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം നിന്റെ മനസ്സു വീണ്ടും ഈ കരിവിലക്കിന്റെ ഏറ്റവും ഉയര്ന്ന ചുടില്‍ കൊളുത്തി വക്കാന്‍ ....... ഇപ്പൊ

ഇപ്പൊ നിന്റെ മനസ്സു സാന്ദ്രമാവുന്നത് എനിക്ക് കാണാം..............

സഹായം

കു‌ട്ടുകാര എനിക്ക് ഒരു സഹായം വേണം ഞാന്‍ ബൂലോകം ബ്ലോഗ്ഗെരിന്ല്‍ വരാന്‍ ആഗ്രഹിക്കുന്നു. എങ്ങനെ എഡിറ്റ് ചെയ്ത് മലയാളം ടൈപ്പ് ചെയ്യും എന്നറിയാന്‍ സഹായിക്കാമോ?

എന്റെ ജാലക കാഴ്ചകള്‍

വര്‍ണ്ണം ഒഴിഞ്ഞ ജാലക കാഴ്ചകളുടെ അസാധരന്നകളില്‍ എവിടെയോ വച്ചു തുടങ്ങുന്നു. ആദ്യമാദ്യം അതാരും തിരിച്ചറിയുക പോലും ചെയ്തിരുന്നില്ല
ഞാനും അത് ശ്ര്ദ്ധിചിരുന്നില്ലല്ലോ?
പൂത്തു നില്ക്കുന്ന മോസണ്ട കാടുകളുടെ ഇടയിലേക്ക് ഊര്ന്നിറങ്ങിയ ക്രിക്കറ്റ് പന്ത് തിരയാന്‍ എത്തിയ ബിരുദ വിദ്ദ്യാര്‍ത്തികലായിരിക്കണം അതാധ്യം കണ്ടിരിക്കക.
ആരിലും പ്രത്യേകം യാതൊരു കൌതുകവും ജനിപ്പിക്കാത്ത ഒരു നാളിതല്‍ പൂവ്വ് .

അതിന്റെ ഇതലുകള്‍ക്ക് ഹൃദയത്തിന്റെ രൂപമാനെന്നും സ്നേഹമെന്നനതിന്റെ പേരെന്നും മോന്സേന്ട്രീന പാനസ്ട്ടിച്ചാ എന്നാണതിന്റെ ശാത്രീയ നാമമെന്നും അവര്‍ പരസ്പരം തര്‍ക്കിച്ഛപ്പോലാന്ന്‍ ഞാനും അതിനെ കുറിച്ച് ഓര്‍ത്തത് .

വളര്‍ച്ച മുരടിച്ച മനുഷ്യ കുഞ്ഞിനെ ഓര്‍മ്മിപ്പിക്കും വിധം , മഞ്ഞ പൂശിയ സിമെന്ദ് തറയില്‍ വച്ചിരിക്കുന്ന ബോന്സായ് ആള്‍ മരത്തിനു ഇടതു മാരിയാണ്ണ്‍ ആ മുള്‍ച്ചെടി നില്‍ക്കുന്നത് ..

ശബ്ദം നിലച്ച ല്യ്ബ്രരി മുറിയുടെ മു‌ന്നം ബന്ച്ചില്‍ വച്ചു ഞാന്‍ ആ പൂ നിനക്ക് സമ്മാനിച്ചു.

എനിക്ക് നിന്നോടുല്ലത് സ്നേഹമാനെന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നുമെല്ലാം നിങ്ങള്‍ പറയുന്നു .
നിങ്ങളുടെ വാക്കുകലല്ലാതെ മറ്റെന്ത്‌ തെളിവനെനികുല്ലത് .
ഇപോഴാ നാളിതല്‍ പൂവ്വ് പരീക്ഷണ ശാലയിലെ ചില്ല് പാത്രത്തില്‍ ഏതോ മരുന്നു കൂട്ടില്‍ നീന്തി നടക്കുകയാണ് .
ദിവസങ്ങള്‍ക്കകം നീല ഞെരംബുകളുടെ സൂക്ഷ്മതയിലെക്ക് വഴി മാറി ഏതെങ്കിലും ഒരു ഹെര്ബെരിയത്തിലെ കാഴ്ച്ച്ചകള്‍ക്ക് മിഴിവേകും.
ഇപോഴാ പൂവ്വിത്ലുകള്‍ക്ക് ഹൃദയ ചായയില്ല ..
പാതിയില്‍ നിലച്ചു പോയ ഹൃദയ മിടിപ്പ്‌ പോലെ ഘടികാരങ്ങള്‍ നിലച്ച ഏതോ നിമിഷത്തിന്റെ നിശ്ചലതയിലെക്ക് ഊര്ന്നിരങ്ങിയിരിക്കുന്നു അത് ...
എനിക്ക് തോന്നുന്നു,
സ്നേഹം മണക്കുന്ന വര്ന്നകാഴ്ചകള്‍ എന്റെ ജാലകപ്പടിയില്‍ വച്ചാണ് അവസാനിക്കുന്നത് എന്ന.

നിറം മങ്ങിയ ജാലക കാഴ്ചകളുടെ വിദൂരത പോലും അവശേഷിപ്പിക്കാതെ................
2008-05-30

നിഴല്‍

വഴി വിളക്കിന്‍ തിരി നിഴല്‍ പോലെയെന്‍
വിഫല യാത്ര തന്‍ ശേഷിച്ച രാപ്പകല്‍
അകലെയേതോ നഷ്ട ഭാഗ്യങ്ങള്‍ തന്‍
ചിരകരിഞ്ഞ പോല്‍ തേങ്ങുന്ന രാക്കിളി
ഇരുളുമേതോ ചക്രവാളങ്ങള്‍ തന്‍
ചാരു ഗന്ധിയാം ശോന്നിമ പൂക്കാലം
ഇവിടെ ,
ഇരുളുമെകാന്തമെത്രയോ രാത്രിയില്‍
മിഴി നിരചെന്റെയോര്‍മ്മില്‍ വന്നു നി
ഇവിടെ,
ഇവിടെ നമോത്തു പിന്നിട്ട പാതയില്‍
കരിയിലകള്‍ പാടിയ പാട്ടിന്റെ ഈണവും
അറിയില്ല ,
അറിയില്ലെനിക്കെന്റെ യാത്ര ലക്ഷിവും
പാതെയമാവുമീ കനിവിന്റെ ആഴവും
അറിയില്ല ,
അറിയില്ല എന്ന് താന്‍ ചൊല്ലുന്നു
ഞാനൂന്നി നില്‍ക്കുമീ ഭൂമിയും വാനവും
അറിയുന്നു ,
അറിയുന്നു ഞാനീ വഴികളില്‍ എങ്ങിലും
തെളി നീരുതിര്‍ക്കുമീ സ്നേഹ തീരങ്ങളെ
ഇനിയില്ല ,
ഇനിയില്ലെനിക്കെന്റെ ഈ വഴികലെങ്ങിലും
മറക്കുവതെങ്ങനെ ഞാന്‍ ..............

നിഴല്‍

ഈ കറുത്ത നിഴല്‍ എത്ര കാലമായി എനിക്കൊപ്പമെത്താന്‍ ...
നോക്കു നീ എത്ര വേഗത്തില്‍ നടന്നാലും എനിക്കപ്പമെത്താന്‍ നിനക്കാവില്ല .
എനിക്കും നിനക്കും ഇടയില്‍ എന്നും ഒരേ അകലം.
നിന്റെ ആ കറുത്ത കന്നട എവിടെ പോയി.
മുന്പ് നീ ആകെ വ്യത്യസ്തനയിരുന്നല്ലോ?
നീണ്ടു നീണ്ടു നീ ഈ മണല്‍ പായയില്‍...
ഇപ്പൊ നിന്റെ മനസ്സു സാന്ദ്രമാവുന്നത് എനിക്ക് കാണം..

ഓര്‍മ്മകള്‍

വഴി വിളക്കിന്‍ തിരി നിഴല്‍ പോലെയെന്‍
വിഫല യാത്ര തന്‍ ശേഷിച്ച രാപ്പകല്‍

aadyam

ഇത് കുറെ കാലത്തിനു ശേഷം ഉള്ള എന്റെ വരവ്. ഇനി മുതല്‍ എന്നും എന്നെ നിങ്ങള്ക്ക് വായിക്കാം . എന്നും നോക്കുക